initial upload
This commit is contained in:
parent
f034ecb8eb
commit
388e73eb1f
|
@ -0,0 +1,9 @@
|
|||
# പൌലോസിനെ ആരാണ് വിളിച്ചത്, എന്തിനുവേണ്ടിയാണ് താന്‍ വിളിക്കപ്പെട്ടത്?
|
||||
|
||||
|
||||
ഒരു അപ്പോസ്തലനാകേണ്ടതിനായിട്ടാണ് യേശുക്രിസ്തു തന്നെ വിളിച്ചത്.[1:1].
|
||||
# നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൊരിന്തു സഭ പ്രാപിക്കണമെന്നു പൌലോസ് ആഗ്രഹിക്കുന്നതെന്താണ്?
|
||||
|
||||
|
||||
നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍ നിന്നും കൃപയും സമാധാനവും അവര്‍ പ്രാപിക്കണമെന്നാണ് പൌലോസ് ആഗ്രഹിക്കുന്നത്.
|
||||
[1:3].
|
|
@ -0,0 +1,5 @@
|
|||
# ദൈവം കൊരിന്തു സഭയെ ഏതു നിലയില്‍ സമ്പന്നമാക്കിത്തീര്‍ത്തു?
|
||||
|
||||
|
||||
ദൈവം അവരെ സകലത്തിലും, സകല വചനത്തിലും സകല പരിജ്ഞാന
|
||||
ത്തിലും സമ്പന്നാരാക്കിത്തീര്‍ത്തു.[1:5].
|
|
@ -0,0 +1,10 @@
|
|||
# കൊരിന്തിലെ സഭ എന്തിലാണ് കുറവില്ലാത്തവര്‍ ആയിരുന്നത്?
|
||||
|
||||
|
||||
കൊരിന്തിലെ സഭ ഒരു ആത്മീയ വരത്തിലും കുറവുള്ളവരായിരുന്നില്ല
|
||||
[1:7].
|
||||
# എന്തുകൊണ്ട് കൊരിന്തുസഭയെ ദൈവം അന്ത്യത്തോളം ശക്തീകരിക്കും?
|
||||
|
||||
|
||||
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാളില്‍ അവര്‍ കുറ്റമറ്റവ
|
||||
രായിരിക്കേണ്ടതിനു ദൈവം അവര്‍ക്ക് അന്ത്യത്തോളം ശക്തി നല്‍കും.[1:8].
|
|
@ -0,0 +1,10 @@
|
|||
# കൊരിന്തു സഭ എന്ത് ചെയ്യണമെന്നാണ് പൌലോസ് നിര്‍ബന്ധിക്കുന്നത്?
|
||||
|
||||
|
||||
അവരുടെ ഇടയില്‍ ഭിന്നതകള്‍ ഉളവാകാതെ എല്ലാവരും ഏകാഭിപ്രായമുള്ളവരാ
|
||||
കുകയും, ഏകഭാവമുള്ളവരായി ഏകലക്ഷ്യമുള്ളവരായി ഐക്യത പൂണ്ടവരായി
|
||||
കാണപ്പെടണമെന്നാണ് പൌലോസ് അവരെ നിര്‍ബന്ധിക്കുന്നത്.[1:10].
|
||||
# ക്ലോവയുടെ ആളുകള്‍ പൌലോസിനോട് എന്താണ് പറഞ്ഞത്?
|
||||
|
||||
|
||||
കൊരിന്തുസഭയിലെ ജനങ്ങള്‍ക്കിടയില്‍ വിഭാഗിയത ഉടലെടുത്തിട്ടുണ്ട് എന്നാണു ക്ലോവയുടെ ആളുകള്‍ പൌലോസിനോട് പറഞ്ഞത്.[1:11].
|
|
@ -0,0 +1,6 @@
|
|||
# വിഭാഗിയത എന്നതുകൊണ്ട് പൌലോസ് എന്താണ് ഉദ്ദേശിച്ചത്?
|
||||
|
||||
|
||||
നിങ്ങള്‍ ഓരോരുത്തരും ,"ഞാന്‍ പൌലോസിന്റെ പക്ഷക്കാരന്‍", അല്ല
|
||||
ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരന്‍", അല്ലെങ്കില്‍ "ഞാന്‍ കയ്യഫാവിന്റെ പക്ഷക്കാ
|
||||
രന്" അല്ലെങ്കില്‍,"ഞാന്‍ ക്രിസ്തുവിന്റെ പക്ഷക്കാരന്‍" എന്ന് പറയുന്നതിനെയാണ് പൗലോസ് വിഭാഗിയത എന്നുദ്ദേശിച്ചത്.[1:12].
|
|
@ -0,0 +1,5 @@
|
|||
# ക്രിസ്പോസിനെയും ഗായോസിനെയും അല്ലാതെ വേറെ ആരെയും താന്‍ സ്നാന
|
||||
പ്പെടുത്താത്തതിനാല്‍ പൌലോസ് ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടാണ്?
|
||||
|
||||
|
||||
ഇതുനിമിത്തം പൌലോസ് ദൈവത്തെ സ്തുതിക്കുന്നത് എന്തുകൊണ്ടെന്നാല്‍ ഞാന്‍ പൌലോസിന്റെ നാമത്തില്‍ സ്നാനപ്പെട്ടു എന്ന് ആരും പറയുവാന്‍ ഇടയാകരുത് അയതിനലണ്.[1:14-15].
|
|
@ -0,0 +1,4 @@
|
|||
# ക്രിസ്തു എന്തിനാണ് പൌലോസിനെ അയച്ചത്?
|
||||
|
||||
|
||||
ക്രിസ്തു പൌലോസിനെ അയച്ചത് സുവിശേഷം പ്രസംഗിക്കുവാനാണ്.[1:17].
|
|
@ -0,0 +1,8 @@
|
|||
# നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്റെ വചനം എന്താണ്?
|
||||
|
||||
|
||||
നശിച്ചുപോകുന്നവര്‍ക്ക് ക്രൂശിന്റെ വചനം ഭോഷത്വമാണ്.[1:18].
|
||||
# ദൈവം രക്ഷിക്കുന്നവര്‍ക്ക് ക്രൂശിന്റെ വചനം എന്താണ്/
|
||||
|
||||
|
||||
ദൈവം രക്ഷിക്കുന്നവര്‍ക്ക് ഇത് ദൈവത്തിന്റെ ശക്തിയാണ്.[1:18].
|
|
@ -0,0 +1,9 @@
|
|||
# ലോകത്തിന്റെ ജ്ഞാനത്തെ ദൈവം എന്താക്കി മാറ്റി?
|
||||
|
||||
|
||||
ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്വമാക്കി മാറ്റി.[1:20].
|
||||
# പ്രസംഗത്തിന്റെ ഭോഷത്വത്തില് വിശ്വസിക്കുന്നവരെ രക്ഷിക്കുവാന്‍ ദൈവം
|
||||
പ്രസാദിക്കുവാന്‍ കാരണമെന്ത്?
|
||||
|
||||
|
||||
ദൈവം അപ്രകാരം പ്രസാദിക്കുവാന്‍ കാരണമെന്തെന്നാല്‍ ലോകം തന്റെ ജ്ഞാനത്താല്‍ ദൈവത്തെ അറിഞ്ഞില്ല എന്നതാണ്.[1:21].
|
|
@ -0,0 +1 @@
|
|||
|
|
@ -0,0 +1 @@
|
|||
|
|
@ -0,0 +1,9 @@
|
|||
# മാനുഷിക നിലവാരമനുസരിച്ച് ജ്ഞാനികളോ ശക്തന്മാരോ മഹാന്മാരോ ആയ
|
||||
എത്രപേരെ ദൈവം വിളിച്ചു?
|
||||
|
||||
|
||||
അപ്രകാരമുള്ള അധികം പേരെയൊന്നും ദൈവം വിളിച്ചിരുന്നില്ല.[1:26].
|
||||
# ദൈവം എന്തുകൊണ്ട് ലോകത്തില്‍ ഭോഷത്വമായതിനെയും ബലഹീനമായതിനെയും തിരഞ്ഞെടുത്തു?
|
||||
|
||||
|
||||
ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ഭോഷത്വമായത് തിരഞ്ഞെടുത്തു.{1:28-29].
|
|
@ -0,0 +1,5 @@
|
|||
# തന്റെ മുമ്പാകെ പ്രശംസിക്കുവാന്‍ ആര്‍ക്കും തന്നെ കാരണമില്ലാതിരിക്കത്തക്ക
|
||||
വിധം ദൈവം എന്ത് ചെയ്തു?
|
||||
|
||||
|
||||
ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവും എതുമില്ലാത്തതുമായതിനെ തിരഞ്ഞെടുത്തു.[1:28-29].
|
|
@ -0,0 +1,13 @@
|
|||
# എന്തുകൊണ്ടാണ് വിശ്വാസികള്‍ ക്രിസ്തുയേശുവില്‍ ആയിരിക്കുന്നത്?
|
||||
|
||||
|
||||
അവര്‍ ക്രിസ്തുയേശുവിലായിരിക്കുന്നത് ദൈവം ചെയ്ത പ്രവര്‍ത്തിയാണ്.[1:30].
|
||||
# ക്രിസ്തുയേശു നമുക്കുവേണ്ടി എന്തായിത്തീര്‍ന്നു?
|
||||
|
||||
|
||||
നമുക്കുവേണ്ടി-നമ്മുടെ നീതി, വിശുദ്ധി, വീണ്ടെടുപ്പ് എന്നിവക്ക് വേണ്ടി
|
||||
ദൈവത്തില്‍നിന്നുള്ള ജ്നാനമായിത്തീര്‍ന്നു. [1:30].
|
||||
# നാം പ്രശംസിക്കുകയാണെങ്കില്‍, നാം ആരിലാണ് പ്രശംസിക്കേണ്ടത്?
|
||||
|
||||
|
||||
"പ്രശംസിക്കുന്നവന്‍, കര്‍ത്താവില്‍ പ്രശംസിക്കട്ടെ."[1:31].
|
|
@ -0,0 +1,10 @@
|
|||
# ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന സത്യങ്ങളെ പ്രഖ്യാപിക്കുവാനായി പൌലോസ്
|
||||
കൊരിന്തിലേക്ക് ഏതു നിലയിലാണ് വന്നത്?
|
||||
|
||||
|
||||
പൌലോസ് പ്രസംഗത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവത്തോടെയല്ല ദൈവ
|
||||
ത്തിന്റെ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ പ്രസംഗിക്കുവാന്‍ വന്നത്.[2:1].
|
||||
# കൊരിന്ത്യരുടെ ഇടയിലായിരിക്കുമ്പോള്‍ താന്‍ എപ്രകാരം അറിയപ്പെടണമെന്നാണ് പൌലോസ് തീരുമാനിച്ചത്?
|
||||
|
||||
|
||||
ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെയല്ലാതെ വേറൊന്നും അറിയാത്തവനായി ഇരിപ്പാന്‍ പൌലോസ് തീരുമാനിച്ചു.[2:2].
|
|
@ -0,0 +1,7 @@
|
|||
# എന്തുകൊണ്ടാണ് പൌലോസിന്റെ വചനവും പ്രസംഗവും ജ്ഞാനത്തിന്റെ വശീക
|
||||
കരണ വാക്കുകളായിരിക്കാതെ ആത്മാവിന്റെയും ശക്തിയുടെയും പ്രദര്‍ശനമായിരു
|
||||
ന്നത്?
|
||||
|
||||
|
||||
ഇപ്രകാരമായിരുന്നതിന്റെ കാരണം അവരുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനത്തിലല്ല, ദൈവത്തിന്റെ ശക്തിയില്‍ തന്നെ ആധാരമാകേണ്ടതിനാണ് ശക്തിയുടെയും പ്രദര്‍ശനമായിരു
|
||||
ന്നത്.[2:4-5].
|
|
@ -0,0 +1,5 @@
|
|||
# പൌലോസും കൂടെയുള്ളവരും എപ്രകാരമുള്ള ജ്ഞാനമാണ് സംസാരിച്ചത്?
|
||||
|
||||
|
||||
ദൈവം ലോകസൃഷ്ടിക്കു മുന്‍പേ നമ്മുടെ തേജസ്സിനായി മുന്‍ നിയമിച്ചതും
|
||||
മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനത്തെയാണ് അവര്‍ സംസാരിച്ചത്.[2:7].
|
|
@ -0,0 +1,5 @@
|
|||
# പൌലോസിന്റെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന ഭരണാധികാരികള്‍ ദൈവത്തിന്റെ
|
||||
ജ്ഞാനത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ എന്ത് ചെയ്യുകയില്ലായിരുന്നു?
|
||||
|
||||
|
||||
ആ ഭരണാധികാരികള്‍ ദൈവത്തിന്റെ ജ്ഞാനത്തെ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ തേജസിന്റെ കര്‍ത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.[2:8].
|
|
@ -0,0 +1,9 @@
|
|||
# പൌലോസും കൂടെയുള്ളവരും ദൈവത്തിന്റെ ജ്ഞാനത്തെ എപ്രകാരം ഗ്രഹിച്ചു?
|
||||
|
||||
|
||||
ദൈവം ആത്മാവിനാല്‍ ആ വസ്തുതകളെ അവര്‍ക്ക് വെളിപ്പെടുത്തി.[2;10].
|
||||
# ആരാണ് ദൈവത്തിന്റെ ആഴങ്ങളെ അറിയുന്നത്?
|
||||
|
||||
|
||||
ദൈവാത്മാവ് മാത്രമാണ് ദൈവത്തിന്റെ ആഴങ്ങളെ അറിയുന്നത്.
|
||||
[2:11].
|
|
@ -0,0 +1,5 @@
|
|||
# ദൈവത്തില്‍നിന്നുള്ള ആത്മാവിനെ പൌലോസും കൂടെയുള്ളവരും പ്രാപിക്കുവാ
|
||||
ന് ഒരു കാരണം എന്തായിരുന്നു?
|
||||
|
||||
|
||||
ദൈവം നമുക്ക് സൗജന്യമായി നല്കിയ ആത്മാവിനെ അവര്‍ അറിയേണ്ടതിന് ദൈവത്തില്‍ നിന്നുള്ള ആത്മാവിനെ അവര്‍ പ്രാപിച്ചു.[2:12].
|
|
@ -0,0 +1,9 @@
|
|||
# ദൈവാത്മാവിനുള്‍പ്പെട്ട വസ്തുതകളെ അനാത്മികനായ വ്യക്തിക്ക് എന്തുകൊണ്ട് പ്രാപിക്കുവാനോ അറിയുവാനോ സാധിക്കുന്നില്ല?
|
||||
|
||||
|
||||
അനാത്മികനായ വ്യക്തിക്ക് പ്രാപിക്കുവാന്‍ കഴിയാത്തതിന്റെ കാരണം അവനു അവ ഭോഷത്വമായി കാണുന്നതുകൊണ്ടും അവ ആത്മീയമായി വിവേചിക്കേണ്ട താകയാല്‍ അവര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമാണ്.[2:14].
|
||||
# യേശുവിനെ വിശ്വസിക്കുന്നവര്‍ക്ക് ആരുടെ മനസ്സ് ഉണ്ടായിരിക്കുമെന്നാണ്
|
||||
പൌലോസ് പറയുന്നത്?
|
||||
|
||||
|
||||
അവര്‍ക്ക് ക്രിസ്തുവിന്റെ മനസ്സുണ്ടായിരിക്കുമെന്നാണ് പൌലോസ് പറയുന്നത്.[2:16].
|
|
@ -0,0 +1,5 @@
|
|||
# കൊരിന്തിലുള്ളവരോട് ആത്മീയരോടെന്നപോലെ സംസാരിക്കുവാന്‍ കഴിയുന്നില്ല
|
||||
എന്ന് പൌലോസ് പറഞ്ഞതെന്തുകൊണ്ട്?
|
||||
|
||||
|
||||
പൌലോസിനു അവരോടു ആത്മീയരെന്ന നിലയില്‍ സംസാരിക്കാന്‍ കഴിയാഞ്ഞതിന്റെ കാരണം, അവര്‍ ഇപ്പോഴും അവര്‍ക്കിടയില്‍ അസൂയയും പിണക്കവും ഉള്ളവരായി ജഡികരായി കാണപ്പെടുന്നു എന്നുള്ളതു കൊണ്ടാണ്.[3:1, 3].
|
|
@ -0,0 +1,5 @@
|
|||
# പൌലോസും അപ്പോല്ലോസും ആരായിരുന്നു?
|
||||
|
||||
|
||||
കൊരിന്ത്യര്‍ ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മുഖാന്തിരമായവരായി, ക്രിസ്തു
|
||||
വിന്റെ ദാസന്മാരും, ദൈവത്തിന്റെ കൂട്ടുവേലക്കാരും ആയിരുന്നു അവര്‍.[3:5,9].
|
|
@ -0,0 +1,4 @@
|
|||
# ആരാണ് വളരുമാറാക്കുന്നത്?
|
||||
|
||||
|
||||
ദൈവമാണ് വളരുമാറാക്കുന്നത്.[3:7].
|
|
@ -0,0 +1 @@
|
|||
|
|
@ -0,0 +1,4 @@
|
|||
# എന്താണ് അടിസ്ഥാനം?
|
||||
|
||||
|
||||
യേശുക്രിസ്തുവാണ് അടിസ്ഥാനം.[3:11].
|
|
@ -0,0 +1,9 @@
|
|||
# യേശുക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേല് പണിയുന്നവന്റെ പ്രവര്‍ത്തിക്കു എന്തു
|
||||
സംഭവിക്കും?
|
||||
|
||||
|
||||
അവന്റെ പ്രവര്‍ത്തി പകല്‍വെളിച്ചത്തിലും അഗ്നിയിലും വെളിപ്പെടും.[3:12-13].
|
||||
# ഒരുവന്റെ പ്രവര്‍ത്തിയെ അഗ്നി എന്ത് ചെയ്യും?
|
||||
|
||||
|
||||
ഓരോരുത്തരുടേയും പ്രവര്‍ത്തിയുടെ പരിണിതഫലം അഗ്നി വെളിപ്പെടുത്തും.[3:13].
|
|
@ -0,0 +1,10 @@
|
|||
# അഗ്നിയില്‍ ശോധന ചെയ്ത ശേഷം ഒരുവന്റെ പ്രവര്‍ത്തി നിലനില്‍ക്കുന്നുവെ
|
||||
ങ്കില്‍ എന്ത് സംഭവിക്കും?
|
||||
|
||||
|
||||
ആ വ്യക്തിക്ക് പ്രതിഫലം ലഭിക്കും.[3:14].
|
||||
# ഒരുവന്റെ പ്രവര്‍ത്തി അഗ്നിയില്‍ വെന്തെരിഞ്ഞു പോയാല്‍ ആ വ്യക്തിക്ക് എന്ത് സംഭവിക്കും?
|
||||
|
||||
|
||||
ആ വ്യക്തിക്ക് നഷ്ടം സംഭവിക്കും, എന്നാല്‍ അഗ്നിയില്‍ കൂടെ എന്ന നിലയില്‍
|
||||
താന്‍ രക്ഷിക്കപ്പെടും.[3:15].
|
|
@ -0,0 +1,9 @@
|
|||
# ക്രിസ്തുയേശുവിലെ വിശ്വാസികള്‍ എന്ന നിലയില്‍ നാം ആരാണ്, നമ്മില്‍
|
||||
എന്തു വസിക്കുന്നു?
|
||||
|
||||
|
||||
നാം ദൈവത്തിന്റെ ആലയമാണ്, ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നു. [3:16].
|
||||
# ദൈവത്തിന്റെ ആലയത്തെ നശിപ്പിക്കുന്നവനു എന്തു സംഭവിക്കും?
|
||||
|
||||
|
||||
ദൈവത്തിന്റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും.[3:17].
|
|
@ -0,0 +1,10 @@
|
|||
# ഈ കാലഘട്ടത്തില്‍ ജ്ഞാനിയെന്നു സ്വയം ചിന്തിക്കുന്നവനോട് പൌലോസ്
|
||||
എന്തു പറയുന്നു?
|
||||
|
||||
|
||||
പൌലോസ് പറയുന്നത്,".....താന്‍ " ജ്ഞാനി" എന്ന് ചിന്തിക്കുന്നവന് തന്നെത്താന്‍
|
||||
ഒരു "ഭോഷന്" നിരൂപിക്കട്ടെ എന്നാണ്,[3:18].
|
||||
# ജ്ഞാനികളുടെ വിചാരത്തെ കര്‍ത്താവ് എന്തെന്ന് അറിയുന്നു?
|
||||
|
||||
|
||||
ജ്ഞാനികളുടെ വിചാരത്തെ കര്‍ത്താവ് വ്യര്‍ത്ഥം എന്നറിയുന്നു.[3:20].
|
|
@ -0,0 +1,7 @@
|
|||
# കൊരിന്ത്യ വിശ്വാസികളോട് പൌലോസ് എന്തുകൊണ്ട് മനുഷ്യനെക്കുറിച്ച്
|
||||
പ്രശംസിക്കുന്നത് നിര്‍ത്തുവാന്‍ പറഞ്ഞു?
|
||||
|
||||
|
||||
"സകലവും നിങ്ങള്‍ക്കുള്ളതാകയാലും", "......നിങ്ങള്‍ "ക്രിസ്തുവിനുള്ളവരും",
|
||||
"ക്രിസ്തു ദൈവത്തിനുള്ളവനും" ആകയാലും പൌലോസ് അവരോടു പ്രശംസിക്കു
|
||||
ന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. [3:21-23].
|
|
@ -0,0 +1,9 @@
|
|||
# പൌലൊസിനെയും തന്റെ കൂട്ടാളികളെയും കൊരിന്ത്യര്‍ എപ്രകാരം കരുതണം
|
||||
എന്നാണു പൌലോസ് ആവശ്യപ്പെട്ടത്?
|
||||
|
||||
|
||||
കൊരിന്ത്യര്‍ അവരെ ദൈവത്തിന്റെ ദാസന്മാരായും ദൈവത്തിന്റെ മറഞ്ഞിരിക്കുന്ന സത്യത്തിന്റെ കാര്യവിചാരകന്മാരായും കരുതണമെന്നാണ് ആവശ്യപ്പെട്ടത്.[4:1].
|
||||
# ഗൃഹവിചാരകന്മാരില് ഉണ്ടായിരിക്കേണ്ടുന്നവയില് ഒന്ന് എന്താണ്?
|
||||
|
||||
|
||||
ഗൃഹവിചാരകന്മാര്‍ വിശ്വാസ യോഗ്യന്മാര് ആയിരിക്കണം.[4:2].
|
|
@ -0,0 +1,4 @@
|
|||
# തന്റെ ന്യായാധിപന് ആരെന്നാണ് പൌലോസ് പറയുന്നത്?
|
||||
|
||||
|
||||
കര്‍ത്താവ് തന്നെ ന്യായധിപന് എന്നാണു പൌലോസ് പറയുന്നത്.[4:4].
|
|
@ -0,0 +1,5 @@
|
|||
# കര്‍ത്താവ് വരുമ്പോള്‍ താന്‍ എന്ത് ചെയ്യും?
|
||||
|
||||
|
||||
ഇരുട്ടില്‍ മറഞ്ഞിരിക്കുന്നവയെ വെളിച്ചത്തില്‍ കൊണ്ടുവരികയും ഹൃദയത്തിന്റെ
|
||||
ആലോചനകളെ വെളിപ്പെടുത്തുകയും ചെയ്യും.[4:5].
|
|
@ -0,0 +1,7 @@
|
|||
# എന്തുകൊണ്ടാണ് പൌലോസ് തനിക്കും അപ്പോല്ലോസിനും ഈ തത്വങ്ങള്‍ പ്രയോ
|
||||
ഗികമാക്കുന്നത്?
|
||||
|
||||
|
||||
"എഴുതപ്പെട്ടതിനപ്പുറം പോകരുത്"എന്ന പറച്ചലിന്റെ അര്‍ത്ഥം അവര്‍ പഠിക്കേണ്ട തിനു പൌലോസ് കൊരിന്ത്യ വിശ്വാസികള്‍ നിമിത്തം ഇത് ചെയ്തു. അതിനാല്‍
|
||||
ഒരുത്തനു വിരോധമായി ഒരുവന് എന്ന് ആരും തന്നെ ഭാവിക്കാതിരിക്കേണ്ടതിനു
|
||||
അങ്ങനെ ചെയ്തു.[4:6].
|
|
@ -0,0 +1,6 @@
|
|||
# കൊരിന്ത്യയിലെ വിശ്വാസികള്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചത് എന്തു
|
||||
കൊണ്ട്?
|
||||
|
||||
|
||||
അവര്‍ വാഴണമെന്നു പൌലോസ് ആഗ്രഹിച്ചതിന്റെ കാരണം അവരോടൊപ്പം തനിക്കും തന്റെ സഹപ്രവര്‍ത്തകര്‍ക്കും വാഴുവാന്‍ ഇടയാകും എന്നതിനാലാണ്.
|
||||
[4:8].
|
|
@ -0,0 +1,11 @@
|
|||
# പൌലോസ് തന്നെയും സഹപ്രവര്‍ത്തകരെയും കൊരിന്ത്യരുമായി മൂന്ന് വിധങ്ങ
|
||||
ളില്‍ വൈരുദ്ധ്യാത്മകമായി പറയുന്നത് ഏവ?
|
||||
|
||||
|
||||
പൌലോസ് പറയുന്നത്,"ക്രിസ്തുനിമിത്തം ഞങ്ങള്‍ ഭോഷന്മാര്, എന്നാല്‍ നിങ്ങള്‍
|
||||
ജ്ഞാനികള്‍.ഞങ്ങള്‍ ബലഹീനര്‍, എന്നാല്‍ നിങ്ങള്‍ ബലവാന്മാര്. നിങ്ങള്‍ മഹത്വമുള്ള
|
||||
വര്, എന്നാല്‍ ഞങ്ങള്‍ മാനഹീനര്" എന്നാണ്.[4:10].
|
||||
# അപ്പൊസ്തലന്മാരുടെ ശാരീരിക സ്ഥിതിയെക്കുറിച്ച് പൌലോസ് എന്തുപറയുന്നു?
|
||||
|
||||
|
||||
പൌലോസ് പറഞ്ഞത് അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു, ഉടുപ്പാന്‍ ഇല്ലാതെയും, കഠിനമായി അടിക്കപ്പെട്ടും, സ്ഥിരവാസമില്ലതെയും കാണപ്പെട്ടു എന്നാണ്. [4:11].
|
|
@ -0,0 +1,6 @@
|
|||
# പൌലോസും സഹപ്രവര്‍ത്തകരും അപമാനിക്കപ്പെട്ടപ്പോള്‍ എപ്രകാരമാണ്
|
||||
പ്രതികരിച്ചത്?
|
||||
|
||||
|
||||
ശകാരം കേട്ടപ്പോള്‍ അനുഗ്രഹിച്ചു. പീഡനം വന്നപ്പോള്‍ സഹിച്ചു. ദൂഷണം കേട്ട
|
||||
പ്പോള്‍ നല്ലവാക്കു പറഞ്ഞു.[4:12].
|
|
@ -0,0 +1,9 @@
|
|||
# പൌലോസ് എന്തുകൊണ്ടാണ് ഈവക കാര്യങ്ങള്‍ കൊരിന്ത്യര്‍ക്ക് എഴുതിയത്?
|
||||
|
||||
|
||||
പ്രിയമക്കളെയെന്നപോലെ അവരെ ക്രമപ്പെടുത്തേണ്ടതിനാണ് പൌലോസ് ഇത്
|
||||
എഴുതിയത്.[4:14].
|
||||
# ആരെ അനുകരിക്കണമെന്നാണ് കൊരിന്ത്യന്‍ വിശ്വാസികളോട് പൌലോസ് പറയുന്നത്?
|
||||
|
||||
|
||||
തന്നെ അനുകരിക്കണമെന്നാണ് പൌലോസ് അവരോടു പറയുന്നത്.[4:16].
|
|
@ -0,0 +1,10 @@
|
|||
# കൊരിന്തിലുള്ള വിശ്വാസികളെ എന്ത് ഓര്‍മ്മപ്പെടുത്തുവാനായിട്ടാണ് പൌലോസ് തിമെഥയോസിനെ അയച്ചത്?
|
||||
|
||||
|
||||
ക്രിസ്തുവിലുള്ള പൌലോസിന്റെ വഴികളെ കൊരിന്ത്യരെ ഓര്‍മ്മപ്പെടുത്തുവാനാ
|
||||
യിട്ടാണ് പൌലോസ് തിമോഥിയോസിനെ അയച്ചത്.[4:17].
|
||||
# കൊരിന്ത്യ വിശ്വാസികളില്‍ ചിലര്‍ എപ്രകാരം പ്രവര്‍ത്തിക്കുന്നവരായിരുന്നു?
|
||||
|
||||
|
||||
അവരില്‍ ചിലര്‍ ചീര്‍ത്തിരിക്കുന്നവരായി, പൌലോസ് അവരുടെ അടുക്കല്‍ വരി
|
||||
കയില്ല എന്നാ ഭാവേന പ്രവര്‍ത്തിച്ചു വന്നിരുന്നു.[4:18].
|
|
@ -0,0 +1,4 @@
|
|||
# ദൈവരാജ്യം ഏതിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്?
|
||||
|
||||
|
||||
ദൈവരാജ്യം ശക്തിയിലാണ് ഉള്‍ക്കൊണ്ടിരിക്കുന്നത്.[4:20].
|
|
@ -0,0 +1,10 @@
|
|||
# കൊരിന്ത്യസഭയെ കുറിച്ച് പൌലോസ് കേട്ട വിവരണം എന്താണ്?
|
||||
|
||||
|
||||
അവിടെ ലൈംഗിക അരാജകത്വം ഉള്ളതായി പൌലോസ് കേട്ടു. അവരില്‍ ഒരു
|
||||
വന്‍ അപ്പന്റെ ഭാര്യയോടുകൂടെ ശയിക്കുന്നു എന്നാണ്.[5:1].
|
||||
# തന്റെ പിതാവിന്റെ ഭാര്യയോടുകൂടെ പാപം ചെയ്യുന്നവനെ എന്തു ചെയ്യണമെന്നാ ണ് പൌലോസ് പറയുന്നത്?
|
||||
|
||||
|
||||
അപ്പന്റെ ഭാര്യയുമായി പാപം ചെയ്യുന്നവനെ അവരുടെ ഇടയില്‍ നിന്ന് നീക്കി
|
||||
ക്കളയണമെന്നാണ് പൌലോസ് പറഞ്ഞത്.[5:2].
|
|
@ -0,0 +1,8 @@
|
|||
# അപ്പന്റെ ഭാര്യയോടുകൂടെ പാപം ചെയ്തവനെ എന്തുകൊണ്ട്
|
||||
നീക്കം ചെയ്യണം?
|
||||
|
||||
|
||||
കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ കൊരിന്തിലെ സഭ സമ്മേളിക്കുമ്പോള്‍
|
||||
ജഡസംഹാരത്തിനായി പാപം ചെയ്ത വ്യക്തിയെ സാത്താനെ ഏല്‍പ്പിക്കുകയും,
|
||||
മാത്രമല്ല കര്‍ത്താവിന്റെ നാളില്‍ ആ വ്യക്തിയുടെ ആത്മാവ് രക്ഷിക്കപ്പെടുകയും
|
||||
ചെയ്യുവാന്‍ വേണ്ടി നീക്കം ചെയ്യണം .[5:4-5].
|
|
@ -0,0 +1,9 @@
|
|||
# ദുഷിച്ച സ്വഭാവത്തെയും ദുഷ്ടതയെയും പൌലോസ് എന്തിനോടു താരതമ്യം
|
||||
ചെയ്യുന്നു?
|
||||
|
||||
|
||||
പൌലോസ് അവയെ പുളിച്ചമാവിനോട് താരതമ്യം ചെയ്യുന്നു.[5:8].
|
||||
# ആത്മാര്‍ത്ഥതയെയും സത്യത്തെയും പൌലോസ് ഏതിനോട് ഉപമിക്കുന്നു?
|
||||
|
||||
|
||||
ആത്മാര്‍ത്ഥതയെയും സത്യത്തെയും പുളിപ്പില്ലാത്ത അപ്പത്തോട് പൌലോസ് ഉപമിക്കുന്നു.[5:8].
|
|
@ -0,0 +1,16 @@
|
|||
# കൊരിന്ത്യന്‍ വിശ്വാസികള്‍ ആരോട് ബന്ധം പുലര്‍ത്തരുതെന്നാണ് പൌലോസ്
|
||||
പറയുന്നത്?
|
||||
|
||||
|
||||
ലൈംഗിക അസന്മാര്ഗ്ഗികളോട് കൂട്ടായ്മ അരുതെന്നാണ് പൌലോസ് അവരോടു നിര്‍ദേശിച്ചത്.[5:9].
|
||||
# ഏതു ലൈംഗിക അസന്മാര്ഗ്ഗികളോടും ബന്ധം പുലര്ത്തരുതെന്നാണോ പൌലോസ് അര്‍ത്ഥമാക്കിയത്?
|
||||
|
||||
|
||||
പൌലോസ് ഈ ലോകത്തിലെ അസാന്മാര്ഗ്ഗികളെയല്ല സൂചിപ്പിച്ചത്. അവരില്‍
|
||||
നിന്ന് അകന്നു കൊള്ളണമെങ്കില്‍ നിങ്ങള്‍ ഈ ലോകം തന്നെ വിട്ടുപോകണം.[5:10].
|
||||
# കൊരിന്ത്യന്‍ വിശ്വാസികള്‍ ആരോട് ബന്ധം പുലര്‍ത്തരുതെന്നാണ് പൌലോസ്
|
||||
അര്‍ത്ഥമാക്കുന്നത്?
|
||||
|
||||
|
||||
ക്രിസ്തുവില്‍ സഹോദരനെന്നോ സഹോദരിയെന്നോ വിളിക്കപ്പെടുന്ന ഒരു വ്യക്തി ലൈംഗിക അസന്മാര്ഗ്ഗിയായോ, അസൂയാലുവായോ, ദൂഷണം പറയുന്നവനോ,
|
||||
അത്യാഗ്രഹിയോ, മദ്യപാനിയോ, വിഗ്രഹാരാധിയോ ആണെങ്കില്‍ ആ വ്യക്തിയുമാ യുള്ള ബന്ധം പാടില്ല എന്നാണു പൌലോസ് അര്‍ത്ഥമാക്കുന്നത്.[5:10-11].
|
|
@ -0,0 +1,8 @@
|
|||
# വിശ്വാസികള്‍ ആരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്?
|
||||
|
||||
|
||||
അവര്‍ സഭക്കകത്തുള്ളവരെ ന്യായംവിധിക്കണമെന്നാണ് ഉദേശിക്കുന്നത്.[5:12].
|
||||
# സഭക്കു പുറത്തുള്ളവരെ ആരാണ് ന്യായംവിധിക്കുന്നത്?
|
||||
|
||||
|
||||
പുറത്തുള്ളവരെ ദൈവമാണ് ന്യായംവിധിക്കുന്നത്.[5:13].
|
|
@ -0,0 +1,11 @@
|
|||
# വിശുദ്ധന്മാര് ആരെ ന്യായം വിധിക്കും?
|
||||
|
||||
|
||||
വിശുദ്ധന്മാര് ലോകത്തെയും ദൂതന്മാരെയും ന്യായം വിധിക്കും.[6:2-3].
|
||||
# കൊരിന്തിലെ വിശുദ്ധന്മാര് ആരെ ന്യായം വിധിക്കുവാന്‍ പ്രാപ്തരാകണമെ
|
||||
ന്നാണ് പൌലോസ് പറയുന്നത്?
|
||||
|
||||
|
||||
വിശുദ്ധന്മാര് തമ്മില്‍ ഈ ജീവിതത്തിലെ വിഷയങ്ങള്‍ സംബന്ധിച്ച് തര്‍ക്കങ്ങള്‍
|
||||
ഉണ്ടായാല്‍ പരിഹാരം നടത്തുവാന്‍ കഴിവുള്ളവര്‍ ഉണ്ടാകണം എന്നാണു
|
||||
പൌലോസ് പറയുന്നത്.[6:1-3].
|
|
@ -0,0 +1,6 @@
|
|||
# കൊരിന്ത്യന്‍ വിശ്വാസികള്‍ അവരുടെ പരിഹാരം പരസ്പരം എപ്രകാര
|
||||
മാണ് കൈകാര്യം ചെയ്തിരുന്നത്?
|
||||
|
||||
|
||||
ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്കെതിരായി കോടതിയില്‍ പരിഹാരം
|
||||
പോകുന്നു, ആ പ്രശ്നം അവിശ്വാസിയായ ഒരു ന്യായാധിപന്റെ മുന്പില് സമര്‍പ്പിക്കുന്നു.[6:6].
|
|
@ -0,0 +1,5 @@
|
|||
# കൊരിന്തിലെ ക്രിസ്ത്യാനികളുടെയിടയില്‍ വ്യവഹാരങ്ങള്‍ ഉണ്ടെന്നുള്ളത് എന്ത്
|
||||
യാഥാര്‍ത്ഥ്യത്തെയാണ് കാണിക്കുന്നത്?
|
||||
|
||||
|
||||
ഇത് അവരുടെ ഒരു തോല്‍വിയെയാണ് സൂചിപ്പിക്കുന്നത്.[6:7].
|
|
@ -0,0 +1,14 @@
|
|||
# ആരാണ് ദൈവരാജ്യം അവകാശമാക്കാത്തത്?
|
||||
|
||||
|
||||
അന്യായം ചെയ്യുന്നവന്; ദുര്ന്നടപ്പുകാരന്, വിഗ്രഹാരാധികള്, വ്യഭിചാരികള്‍,
|
||||
പുരുഷകാമികള്‍, സ്വവര്ഗ്ഗരതിക്കാര്, കള്ളന്മാര്, അത്യാഗ്രഹികള്‍, മദ്യപന്മാര്,
|
||||
ദൂഷണം പറയുന്നവര്‍, പിടിച്ചുപറിക്കാര്‍ ആദിയായവര്‍ ദൈവത്തിന്റെ രാജ്യം
|
||||
അവകാശമാക്കുകയില്ല.[6:9-10].
|
||||
# മുന്‍പേ അനീതി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കൊരിന്ത്യ വിശ്വാസികള്‍ക്ക്
|
||||
എന്ത് സംഭവിച്ചു?
|
||||
|
||||
|
||||
അവര്‍ ശുദ്ധീകരിക്കപ്പെട്ടു വിശുദ്ധരായി; കര്‍ത്താവായ യേശുക്രിസ്തുവിന്റെ
|
||||
നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും ദൈവവുമായി നിരപ്പ്
|
||||
പ്രാപിച്ചു.[6:12-13].
|
|
@ -0,0 +1,6 @@
|
|||
# തന്റെമേല്‍ വാഴുവാന്‍ അനുവദിക്കുകയില്ല എന്ന് പൌലോസ് പറയുന്ന രണ്ടു
|
||||
കാര്യങ്ങള്‍ ഏവ?
|
||||
|
||||
|
||||
ഭക്ഷണവും ലൈംഗികതയും തന്റെ മേല്‍ വാഴുവാന്‍ അനുവദിക്കയില്ല എന്നാണ്
|
||||
പൌലോസ് പറയുന്നത്.[6:12-13].
|
|
@ -0,0 +1,8 @@
|
|||
# വിശ്വാസികളുടെ ശരീരങ്ങള്‍ എന്തിന്റെ അവയവങ്ങള്‍ ആണ്?
|
||||
|
||||
|
||||
അവരുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവങ്ങള്‍ ആണ്.[6:15].
|
||||
# വിശ്വാസികള്‍ വേശ്യകളുമായി ബന്ധം പുലര്‍ത്താമോ?
|
||||
|
||||
|
||||
ഇല്ല.ഒരിക്കലും പാടില്ല.[6:15].
|
|
@ -0,0 +1,8 @@
|
|||
# ഒരുവന് വേശ്യയോടു തന്നെ ബന്ധപ്പെടുത്തിയാല്‍ എന്ത് സംഭവിക്കുന്നു?
|
||||
|
||||
|
||||
അവന് അവളുമായി ഒരു ശരീരമായിത്തീരുന്നു.[6:16].
|
||||
# ഒരുവന് തന്നെ കര്‍ത്താവുമായി ബന്ധപ്പെടുത്തുമ്പോള്‍ എന്ത് സംഭവിക്കുന്നു?
|
||||
|
||||
|
||||
അവന് കര്‍ത്താവുമായി ഒരേ ആത്മാവാകുന്നു.[6:17].
|
|
@ -0,0 +1,5 @@
|
|||
# മനുഷ്യര്‍ ദുര്‍ന്നടപ്പു ആചരിക്കുമ്പോള്‍ ആര്‍ക്കു വിരോധമായി പാപം ചെയ്യുന്നു?
|
||||
|
||||
|
||||
ദുര്‍ന്നടപ്പു ആചരിക്കുമ്പോള്‍ മനുഷ്യര്‍ അവരുടെ ശരീരങ്ങള്‍ക്ക് വിരോധമായി
|
||||
പാപം ചെയ്യുന്നു.[6:18].
|
|
@ -0,0 +1,7 @@
|
|||
# എന്തുകൊണ്ട് വിശ്വാസികള്‍ തങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടു
|
||||
ത്തണം?
|
||||
|
||||
|
||||
അവരുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാകയാലും അവര്‍ വിലയ്ക്ക്
|
||||
വാങ്ങപ്പെട്ടവരാകയാലും തങ്ങളുടെ ശരീരംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തണം.
|
||||
[6:19-20].
|
|
@ -0,0 +1,6 @@
|
|||
# എന്തുകൊണ്ട് ഓരോ പുരുഷനും തന്റെ സ്വന്ത ഭാര്യയും ഓരോ സ്ത്രീക്കും സ്വന്ത
|
||||
ഭര്‍ത്താവും ഉണ്ടായിരിക്കണം?
|
||||
|
||||
|
||||
വിവിധങ്ങളായ ദുര്‍ന്നടപ്പിന്റെ പരീക്ഷകള്‍ നിമിത്തം ഓരോ പുരുഷനും സ്വന്ത
|
||||
ഭാര്യയും ഓരോ ഭാര്യക്കും സ്വന്ത ഭര്‍ത്താവും ഉണ്ടായിരിക്കണം.[7:2]..
|
|
@ -0,0 +1,5 @@
|
|||
# ഒരു ഭാര്യക്ക് അല്ലെങ്കില്‍ ഭര്‍ത്താവിനു സ്വന്ത ശരീരത്തിന്മേല് അധികാരമുണ്ടോ?
|
||||
|
||||
|
||||
ഇല്ല. ഒരു ഭര്‍ത്താവിനു തന്റെ ഭാര്യയുടെ ശരീരത്തിന്മേലും, അതുപോലെ ഭാര്യക്ക്
|
||||
ഭര്‍ത്താവിന്റെ ശരീരത്തിന്മേലും ആണ് അധികാരമുള്ളത്.[7:4]..
|
|
@ -0,0 +1,5 @@
|
|||
# ഒരു ഭര്‍ത്താവിനും ഭാര്യക്കും പരസ്പരം ശാരീരിക ബന്ധത്തില്‍ നിന്നും ഒഴിഞ്ഞി
|
||||
രിക്കുവാന്‍ എപ്പോഴാണ് ഉചിതമായ സന്ദര്‍ഭമുള്ളത്?
|
||||
|
||||
|
||||
ഇരുവരും പരസ്പര സമ്മതത്തോടെ പ്രാര്‍ഥനക്ക് അവസരമുണ്ടാകുവാന്‍ നിശ്ചിത സമയത്തേക്ക് വേര്‍തിരിച്ചിരിക്കുന്നത് ഉചിതമായിരിക്കും.[7:5].
|
|
@ -0,0 +1,11 @@
|
|||
# വിധവമാര്‍ക്കും അവിവാഹിതര്‍ക്കും നല്ലതായിരിക്കുമെന്ന് പൌലോസ് പറയു
|
||||
ന്നതെന്താണ്?
|
||||
|
||||
|
||||
അവര്‍ അവിവാഹിത നിലയില്‍ തന്നെ നിലകൊള്ളുന്നത് നല്ലതെന്ന് പൌലോസ്
|
||||
പറയുന്നു.[7:8].
|
||||
# ഏതു സാഹചര്യത്തില്‍ അവിവാഹിതരും വിധവമാരും വിവാഹിതരാകണം?
|
||||
|
||||
|
||||
ജിതേന്ദ്രിയത്വമില്ലാത്തവരായി വികാരധിനര്‍ ആകുന്നുവെങ്കില്‍ അവര്‍ വിവാഹി
|
||||
തരാകണം.[7:9].
|
|
@ -0,0 +1,6 @@
|
|||
# വിവാഹിതരായവര്‍ക്ക് കര്‍ത്താവ് നല്കുന്ന കല്‍പ്പന എന്ത്?
|
||||
|
||||
|
||||
ഭാര്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിയരുത്. അഥവാ ഭര്‍ത്താവില്‍ നിന്ന് വേര്‍പി
|
||||
രിയുന്നുവെങ്കില്‍ അവള് അവിവാഹിതയായി കഴിയണം അല്ലെങ്കില്‍ ഭര്‍ത്താവു
|
||||
മായി നിരന്നുകൊള്ളണം. ഭര്‍ത്താവ് തന്റെ ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.[7:10-11].
|
|
@ -0,0 +1,6 @@
|
|||
# വിശ്വാസിയായ ഭര്‍ത്താവോ ഭാര്യയോ അവിശ്വാസിയായ തന്റെ ജീവിത പങ്കാ
|
||||
ളിയെ വിവാഹമോചനം ചെയ്യാമോ?
|
||||
|
||||
|
||||
അവിശ്വാസിയായ ഭര്‍ത്താവോ ഭാര്യയോ തന്റെ ജീവിതപങ്കാളിയോടുകൂടെ പാര്
|
||||
ക്കുവാന്‍ സമ്മതിക്കുന്നുവെങ്കില്‍, വിശ്വാസിയായ വ്യക്തി അവിശ്വാസിയെ ഉപേക്ഷിക്കരുത്.[7:12-13].
|
|
@ -0,0 +1,5 @@
|
|||
# അവിശ്വാസിയായ പങ്കാളി വിട്ടുപോകുന്നുവെങ്കില്‍ ഒരു വിശ്വാസിയായ സ്ത്രീ
|
||||
യോ പുരുഷനോ എന്ത് ചെയ്യണം?
|
||||
|
||||
|
||||
വിശ്വാസി അവിശ്വാസിയായ പങ്കാളിയെ പോകുവാന്‍ അനുവദിക്കണം.[7:15].
|
|
@ -0,0 +1,11 @@
|
|||
# എല്ലാ സഭകള്‍ക്കും പൌലോസ് നിര്‍ദ്ദേശിക്കുന്ന നിയമമെന്ത്?
|
||||
|
||||
|
||||
ആ നിയമം:കര്‍ത്താവ് അവനവന് നിയമിച്ചിരിക്കുന്നതും, , ദൈവം അവരെ
|
||||
വിളിച്ചിരിക്കുന്നതുമായ ജീവിതം നയിക്കണം എന്നതാണ്.[7:17].
|
||||
# പരിച്ചേദനക്കാര്‍ക്കും അഗ്രചര്‍മ്മക്കാര്‍ക്കും പൌലോസ് നല്കുന്ന ആലോചന
|
||||
എന്താണ്?
|
||||
|
||||
|
||||
പൌലോസ് ആലോചനയായി നല്‍കുന്നത്, അഗ്രച്ചര്‍മ്മിയാകുന്നുവെങ്കില്‍ പരിച്ചേ
|
||||
ദന ഏല്‍ക്കരുത്, പരിച്ചേദന പ്രാപിച്ചുവെങ്കില്‍ ആ അടയാളം നീക്കുവാന്‍ തല്പര്യപ്പെടരുത്.[7:18].
|
|
@ -0,0 +1,6 @@
|
|||
# ദാസന്മാരെ കുറിച്ച് പൌലോസ് എന്ത് പറയുന്നു?
|
||||
|
||||
|
||||
ദൈവം വിളിക്കുമ്പോള്‍ അടിമയായിരിക്കുന്നുവെങ്കില്‍, തനിക്കു സ്വതന്ത്രനാകുവാ
|
||||
ന് കഴിയുമെങ്കില്‍പ്പോലും അതിനെക്കുറിച്ച് ചിന്തിക്കരുത്.അവര്‍ ദാസന്മാരെങ്കിലും
|
||||
ക്രിസ്തുവില്‍ സ്വതന്ത്രരാണ്. അവര്‍ മനുഷ്യര്‍ക്ക് അടിമകളല്ല.[7:21-23].
|
|
@ -0,0 +1,6 @@
|
|||
# അവിവാഹിതനായ വ്യക്തി ആ നിലയില്‍ തന്നെ പൌലോസിനെപ്പോലെ തുടര
|
||||
ണമെന്നു പൌലോസ് ചിന്തിച്ചത് എന്തുകൊണ്ട്?
|
||||
|
||||
|
||||
പൌലോസ് അപ്രകാരം ചിന്തിച്ചത് എന്തുകൊണ്ടെന്നാല്‍ ആസന്നമാകുന്ന കഷ്ടത
|
||||
കള്‍ നിമിത്തം പുരുഷന് വിവാഹമില്ലാതെയിരിക്കുന്നത് നല്ലതാണ്.[7:26].
|
|
@ -0,0 +1,10 @@
|
|||
# വിവാഹ ഉടമ്പടിയാല്‍ വിശ്വാസികള്‍ സ്ത്രീയുമായി ബന്ധിക്കപ്പെട്ടിരിക്കുന്നെങ്കില്‍ എന്ത് ചെയ്യണം?
|
||||
|
||||
|
||||
സ്ത്രീയുമായുള്ള വിവാഹ ഉടമ്പടിയില്‍ നിന്ന് സ്വതന്ത്രനാകുവാന്‍ ശ്രമിക്കരുത്.
|
||||
[7:27].
|
||||
# ഭാര്യയില്‍ നിന്ന് സ്വതന്ത്രരായവരോടും, അവിവാഹിതരോടും "ഭാര്യയെ അന്വേഷി
|
||||
ക്കരുത്" എന്ന് പൌലോസ് എന്തുകൊണ്ട് പറഞ്ഞു?
|
||||
|
||||
|
||||
വിവാഹിതരായി ജീവിക്കുമ്പോള്‍ സംജാതമാകുന്ന വിവിധങ്ങളായ പ്രശ്നങ്ങളില്‍ നിന്ന് അവരെ രക്ഷിക്കുവാനായിട്ടാണ് പൌലോസ് അപ്രകാരം പറഞ്ഞത്.[7:28].
|
|
@ -0,0 +1,5 @@
|
|||
# ലോകത്തെ അനുഭവിക്കുന്നവര്‍ ലോകത്തെ അനുഭവിക്കാത്തവരെപ്പോലെ ആയി
|
||||
രിക്കേണ്ടത് എന്തുകൊണ്ട്?
|
||||
|
||||
|
||||
അവര്‍ അപ്രകാരമായിരിക്കേണ്ടത് എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിനു ഒരു അന്ത്യം വരുവാന്‍ പോകുന്നു.[7:31].
|
|
@ -0,0 +1,7 @@
|
|||
# എന്തുകൊണ്ടാണ് വിവാഹിതരായ ക്രിസ്ത്യാനികള്‍ക്ക് കര്‍ത്താവിനോടുള്ള ഭക്തി
|
||||
യില്‍ എകാഗ്രതയോടിരിപ്പാന്‍ വൈഷമ്യം ഉണ്ടാകുന്നത്?
|
||||
|
||||
|
||||
വൈഷമ്യം ഉണ്ടാകുന്നത് എന്തുകൊണ്ടെന്നാല്‍ വിശ്വസിക്കുന്ന ഒരു ഭര്‍ത്താവോ
|
||||
ഭാര്യയോ തന്റെ ഭര്‍ത്താവിനെയോ എപ്രകാരം പ്രസാദിപ്പിക്കണം
|
||||
എന്നുവെച്ചു ലോകത്തിനുള്ളത് ചിന്തിക്കുന്നു.[7:33-34].
|
|
@ -0,0 +1 @@
|
|||
|
|
@ -0,0 +1,4 @@
|
|||
# തന്റെ പ്രതിശുതവധുവിനെ വിവാഹം കഴിക്കുന്നവനെക്കാള്‍ ആരാണ് ശ്രേഷ്ടന്?
|
||||
|
||||
|
||||
വിവാഹം കഴിക്കുന്നത് തിരഞ്ഞെടുക്കാത്തവനാണ് ശ്രേഷ്ടന്.[7:38].
|
|
@ -0,0 +1,9 @@
|
|||
# ഒരു സ്ത്രീ എത്ര കാലം തന്റെ ഭര്‍ത്താവുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു?
|
||||
|
||||
|
||||
ഭര്‍ത്താവ് ജീവനോടിരിക്കുന്ന കാലത്തോളം ബന്ധിക്കപ്പെട്ടിരിക്കുന്നു.[7:39].
|
||||
# വിശ്വാസിയായ സ്ത്രീയുടെ ഭര്‍ത്താവ് മരിച്ചുപോയാല്‍ അവള് ആരെ വിവാഹം കഴിക്കണം?
|
||||
|
||||
|
||||
അവള്‍ക്കു ആരെ വേണമെങ്കിലും വിവാഹം കഴിക്കാം, എന്നാല്‍ കര്‍ത്താവില്‍
|
||||
ഉള്ള ഒരു വ്യക്തിയെ മാത്രമേ ആകാവു.[7:39].
|
|
@ -0,0 +1,8 @@
|
|||
# ഈ അദ്ധ്യായത്തില്‍ പൌലോസ് ഏതു വിഷയമാണ് പ്രതിപാദിക്കുന്നത്?
|
||||
|
||||
|
||||
വിഗ്രഹാര്‍പ്പിത ഭക്ഷണത്തെക്കുറിച്ചാണ് പൌലോസ് പ്രതിപാദിക്കുന്നത്.[8:1,4].
|
||||
# അറിവും സ്നേഹവും എന്ത് ഫലമാണ് ഉളവാക്കുന്നത്?
|
||||
|
||||
|
||||
അറിവ് ചീര്‍പ്പിക്കുന്നു, സ്നേഹമോ ആത്മീക വര്‍ദനവ് വരുത്തുന്നു .[8:1].
|
|
@ -0,0 +1,13 @@
|
|||
# വിഗ്രഹം ദൈവത്തിനു തുല്ല്യമാണോ?
|
||||
|
||||
|
||||
ഇല്ല. ഈ ഭൂമിയിലെ വിഗ്രഹം ഒന്നുമല്ല, ഏകദൈവമല്ലാതെ വേറൊന്നില്ല.[8:4].
|
||||
# ഏക ദൈവം ആരാണ്?
|
||||
|
||||
|
||||
പിതാവായ ഏക ദൈവം മാത്രമേ ഉള്ളു. എല്ലാം അവനില്‍ നിന്നുള്ളതാണ്, നാം
|
||||
അവനായി ജീവിക്കുന്നു.[8:6].
|
||||
# ഏക കര്‍ത്താവ് ആരാണ്?
|
||||
|
||||
|
||||
ഏക കര്‍ത്താവ്യേശുക്രിസ്തുവാണ്, താന്‍ മുഖാന്തിരം സകലവും നിലനില്ക്കുന്നു, താന്‍ മുഖാന്തിരം നാമും നിലനില്ക്കുന്നു.[[8:6].
|
|
@ -0,0 +1,5 @@
|
|||
# വിഗ്രഹാര്‍പ്പിതം എന്നുവെച്ചു വിഗ്രഹത്തിനു സമര്‍പ്പിച്ചത് ഭക്ഷിക്കുമ്പോള്‍
|
||||
അങ്ങനെ ചെയ്യുന്നവര്‍ക്ക് എന്ത് സംഭവിക്കുന്നു?
|
||||
|
||||
|
||||
അവരുടെ മന:സാക്ഷി ബലഹീനമാകയാല് അത് മലിനമായിത്തീരുന്നു.[8:7].
|
|
@ -0,0 +1,16 @@
|
|||
# നാം കഴിക്കുന്ന ഭക്ഷണം ദൈവസന്നിധിയില്‍ നമ്മെ മെച്ചമുള്ളവരോ, തരം കുറ
|
||||
ഞ്ഞവരോ ആക്കുന്നുണ്ടോ?
|
||||
|
||||
|
||||
ഭക്ഷണം നമ്മെ ദൈവത്തിങ്കലേക്കു അടുപ്പിക്കുന്നില്ല. നാം ഭക്ഷിക്കുന്നില്ല എങ്കില്‍
|
||||
മോശക്കാരോ, ഭക്ഷിക്കുന്നതിനാല്‍ മെച്ചമുള്ളവര്‍ എന്നോ ആകുന്നില്ല.[8:8].
|
||||
# നമ്മുടെ സ്വാതന്ത്ര്യം എന്തായിത്തീരാതിരിക്കാന്‍ നാം ശ്രദ്ധിക്കണം?
|
||||
|
||||
|
||||
വിശ്വാസത്തില്‍ ബലഹീനനായ ഒരുവന് നമ്മുടെ സ്വാതന്ത്ര്യത്താല്‍ ഇടര്‍ച്ച
|
||||
വരുവാന്‍ കാരണമാകാതിരിക്കത്തക്കവണ്ണം നാം ശ്രദ്ധാലുക്കളായിരിക്കണം.[8:9].
|
||||
# വിഗ്രഹാര്‍പ്പിതമായ മാംസാഹാരം സംബന്ധിച്ച് ബലഹീന മന:സ്സാക്ഷിയുള്ള ഒരു സഹോദരനോ സഹോദരിയോ, ആ ഭക്ഷണം കഴിക്കുന്നത് കാണുമ്പോള്‍ എന്തു
|
||||
സംഭവിക്കുന്നു?
|
||||
|
||||
|
||||
ബലഹീന മന:സ്സാക്ഷിയുള്ള ആ സഹോദരനോ സഹോദരിയോ നശിച്ചുപോകു വാന്‍ നാം കാരണമായിത്തീരുന്നു.[8:10-11].
|
|
@ -0,0 +1,10 @@
|
|||
# ക്രിസ്തുവിലുള്ള ഒരു സഹോദരനെയോ സഹോദരിയെയോ അവരുടെ ബലഹീന
|
||||
മന:സ്സാക്ഷിനിമിത്തം അവര്‍ക്കെതിരെ നാം അറിഞ്ഞുകൊണ്ട് ഇടര്‍ച്ച
|
||||
വരുത്തുമ്പോള്‍ നാം ആര്‍ക്കെതിരെ പാപം ചെയ്യുന്നു?
|
||||
|
||||
|
||||
ഇടര്‍ച്ച സംഭവിച്ച സഹോദരനോ സഹോദരിക്കോ നേരെ നാം പാപം ചെയ്യുന്നു
|
||||
മാത്രമല്ല ക്രിസ്തുവിനെതിരെയും നാം പാപം ചെയ്യുന്നു.[8:11-12].
|
||||
# ആഹാരം അവന്റെ സഹോദരനോ സഹോദരിക്കോ ഇടര്‍ച്ചായായി തീരും എങ്കില്‍ അവൻ എന്തു ചെയ്യും എന്നു പൌലോസ് പറയുന്നു?
|
||||
|
||||
ആഹാരം അവന്റെ സഹോദരനോ സഹോദരിക്കോ ഇടച്ചയായി തീരും എങ്കില്‍ ഇടര്‍ച്ച വരുത്താതെ ഇരിക്കേണ്ടതിന് ഞാന്‍ ഒരു നാളും മാംസം തിന്നുകയില്ല എന്ന് പൌലോസ് പറയുന്നു
|
|
@ -0,0 +1,6 @@
|
|||
# താന്‍ ഒരു അപ്പോസ്തലന് ആണെന്നതിന് പൌലോസ് നല്കുന്ന തെളിവെന്ത്?
|
||||
|
||||
|
||||
പൌലോസ് പറയുന്നത്, കൊരിന്ത്യന്‍ വിശ്വാസികള്‍ കര്‍ത്താവില്‍ തന്റെ പ്രവര്
|
||||
ത്തിഫലം ആകുന്നതിനാല്‍ ക്രിസ്തുവില്‍ തന്റെ അപ്പോസ്തലത്വത്തിന്റെ തെളിവ്
|
||||
അവര്‍ തന്നെയാകുന്നു എന്നാണ്.[9:1-2].
|
|
@ -0,0 +1,6 @@
|
|||
# അപ്പോസ്തലന്മാരുടെയും, കര്‍ത്താവിന്റെ സഹോദരന്മാരുടെയും, കേഫാവിന്റെയും
|
||||
ചില അവകാശങ്ങളെന്ന് പൌലോസ് നിരത്തുന്ന പട്ടിക എന്ത്?
|
||||
|
||||
|
||||
പൌലോസ് പറയുന്നത് അവര്‍ക്ക് ഭക്ഷിക്കുവാനും പാനം ചെയ്യുവാനും, വിശ്വാ
|
||||
സിയായ ഒരു ഭാര്യയെ കൂടെ കൊണ്ടുപോകുവാനും അവകാശം ഉണ്ടെന്നാണ്.[9:4-5]
|
|
@ -0,0 +1,6 @@
|
|||
# തങ്ങളുടെ ജോലിയില്‍നിന്നു പ്രതിഫലം വാങ്ങുന്നവരുടെ ഉദാഹരണമായി ആരെ
|
||||
യാണ്പൌലോസ് ഉദാഹരണമായി നല്‍കുന്നത്?
|
||||
|
||||
|
||||
പൌലോസ് പട്ടാളക്കാരെ, മുന്തിരികൃഷി ചെയ്യുന്നവരെ, ആട്ടിന്‍കൂട്ടത്തെ മേയിക്കു
|
||||
ന്നവരെ എല്ലാം തങ്ങളുടെ ജോലിയില്‍നിന്നു പ്രതിഫലമോ നന്മയോ പ്രാപിക്കുന്ന വര്‍ക്ക് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു.[9:7].
|
|
@ -0,0 +1,12 @@
|
|||
# ഒരുവന്റെ ജോലിയില്‍ നിന്നും നന്മകള് അല്ലെങ്കില്‍ ശമ്പളം വാങ്ങുക എന്ന ആശ
|
||||
യത്തെ പിന്താങ്ങുന്ന ഏതു ഉദാഹരണത്തെയാണ് പൌലോസ് മോശെയുടെ ന്യായ
|
||||
പ്രമാണത്തില്‍ നിന്ന് നല്‍കുന്നത്?
|
||||
|
||||
|
||||
പൌലോസ് തന്റെ വാദത്തെ പിന്താങ്ങുവാനായി ഉദ്ധരിക്കുന്ന കല്‍പ്പന, "മെതിക്കുന്ന കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്" എന്നതാണ്[9:9].
|
||||
# അവര്‍ അവകാശപ്പെടുന്നില്ലെങ്കില്‍പ്പോലും, പൌലോസിനും കൂട്ടാളികള്‍ക്കും
|
||||
കൊരിന്ത്യന്‍ വിശ്വാസികളുടെ അടുത്ത് എന്ത് അവകാശമാണുള്ളത്?
|
||||
|
||||
|
||||
പൌലോസിനും കൂട്ടര്‍ക്കും കൊരിന്ത്യരുടെയിടയില്‍ ആത്മീക കാര്യങ്ങള്‍ വിതെച്ചതിനാല്‍ അവരുടെ പക്കല്‍ നിന്നും ഭൌതിക കാര്യങ്ങള്‍ കൊയ്യുവാന്‍
|
||||
അവകാശമുണ്ട്.[9:11-12].
|
|
@ -0,0 +1,5 @@
|
|||
# സുവിശേഷം ഘോഷിക്കുന്നവരോടുള്ള ബന്ധത്തില്‍ കര്‍ത്താവ് എന്താണ് കല്പ്പി
|
||||
ച്ചിരിക്കുന്നത്?
|
||||
|
||||
|
||||
കര്‍ത്താവ് കല്പ്പിച്ചിരിക്കുന്നത് സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവനം കഴിക്കണം എന്നാണ്.[9:14].
|
|
@ -0,0 +1,7 @@
|
|||
# തനിക്കു പ്രശംസിപ്പാന് ഒന്നുമില്ല എന്ന് പൌലോസ് എന്തിനെക്കുറിച്ചാണ് പറയു
|
||||
ന്നത്, എന്തുകൊണ്ടാണ് പ്രശംസിപ്പാന് വകയില്ലാത്തത്?
|
||||
|
||||
|
||||
പൌലോസ് പറഞ്ഞത് സുവിശേഷം പ്രസംഗിക്കുന്നതിനെക്കുറിച്ചു തനിക്കു പ്രശം
|
||||
സിപ്പാന്‍ ഒന്നുമില്ല, എന്തുകൊണ്ടെന്നാല്‍ അത് തന്റെമേല്‍ ഉള്ള നിര്‍ബന്ധം ആണ്.
|
||||
[9:16].
|
|
@ -0,0 +1 @@
|
|||
|
|
@ -0,0 +1,11 @@
|
|||
# എന്തുകൊണ്ട് പൌലോസ് എല്ലാവര്ക്കും ഒരു ദാസനായിത്തീര്‍ന്നു?
|
||||
|
||||
|
||||
ഏറ്റവും അധികം പേരെ ദൈവത്തിനായി നേടെണ്ടതിനു പൌലോസ് എല്ലാവര്
|
||||
ക്കും ദാസനായിത്തീര്‍ന്നു.[9;19].
|
||||
# അധികം ആളുകളെ ദൈവത്തിനായി നേടെണ്ടതിനു പൌലോസ് ആരെപ്പോലെ യെല്ലാം ആയിത്തീര്‍ന്നു?
|
||||
|
||||
|
||||
ന്യായപ്രമാണത്തിന്‍കീഴ് ഉള്ളവര്‍ക്ക് താന്‍ ഒരു യഹൂദനായും, ന്യായപ്രമാണത്തി
|
||||
നു പുറമെയുള്ളവര്‍ക്ക് താന്‍ ബലഹീനനായും, ഏതുവിധേനയും ഏവരെയും രക്ഷി
|
||||
ക്കേണ്ടതിനു എല്ലാവര്ക്കും എല്ലാമായിത്തീര്‍ന്നു.[9:20-22].
|
|
@ -0,0 +1,5 @@
|
|||
# എന്തുകൊണ്ടാണ് സുവിശേഷം നിമിത്തം പൌലോസ് ഇതൊക്കെയും ചെയ്യുന്നത്?
|
||||
|
||||
|
||||
താന്‍ ഇതൊക്കെയും ചെയ്യുന്നത് സുവിശേഷത്തിന്റെ അനുഗ്രഹങ്ങളില്‍
|
||||
ഭാഗഭാക്കാകേണ്ടതിനാണ്.[9:23].
|
|
@ -0,0 +1,8 @@
|
|||
# എപ്രകാരം ഓടണമെന്നാണ് പൌലോസ് പറഞ്ഞിരിക്കുന്നത്?
|
||||
A;വിരുതു പ്രാപിക്കുവാന്തക്കവിധം ഓടണമെന്നാണ് പൌലോസ് പറഞ്ഞത്.[9:24].
|
||||
# ഏപ്രകാരമുള്ള കിരീടം പ്രാപിക്കുവാനാണ് പൌലോസ് ഓടുന്നത്?
|
||||
|
||||
|
||||
വാടിപ്പോകാത്ത കിരീടം പ്രാപിക്കുവാന്തക്കവിധമാണ് പൌലോസ് ഓടുന്നത്.[9:25]. # എന്തുകൊണ്ടാണ് പൌലോസ് തൻറെ ശരീരം ദണ്ഡിപ്പിച്ച് അടിമയാക്കി തീര്‍ത്തത് ?
|
||||
|
||||
മറ്റുള്ളവരോട് പ്രസംഗിച്ചശേഷം താന്‍ തന്നെ കൊള്ളരുതാത്തവനായി പോകതിരിക്കെണ്ടതിന് വേണ്ടിയാണ് പൌലോസ് തന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കി തീര്‍ത്തത്.
|
|
@ -0,0 +1,11 @@
|
|||
# മോശെയുടെ കാലഘട്ടത്തില്‍ പിതാക്കന്മാര്ക്കു പൊതുവായ എന്ത് അനുഭവമാണ്
|
||||
ഉണ്ടായത്?
|
||||
|
||||
|
||||
എല്ലാവരും മേഘത്തിന്‍കീഴെ സമുദ്രത്തില്‍കൂടെ കടന്നുപോയി. എല്ലാവരും മോശെ
|
||||
യില്‍കൂടെ മേഘത്തിലും സമുദ്രത്തിലും സ്നാനപ്പെട്ടു, എല്ലാവരും ഒരേ ആത്മീയ
|
||||
ഭക്ഷണം കഴിക്കുകയും, ഒരേ ആത്മീയപാനം കുടിക്കുകയും ചെയ്തു. [10:1-4].
|
||||
# അവരുടെ പിതാക്കന്മാരെ അനുഗമിച്ച ആത്മീയ പാറ ആരായിരുന്നു?
|
||||
|
||||
|
||||
അവരെ അനുഗമിച്ച പാറ ക്രിസ്തു ആയിരുന്നു.[10:4].
|
|
@ -0,0 +1 @@
|
|||
|
|
@ -0,0 +1,12 @@
|
|||
# മോശെയുടെ കാലത്ത് ദൈവം എന്തുകൊണ്ട് പിതാക്കന്മാരില് പ്രസാദിച്ചില്ല?
|
||||
|
||||
|
||||
ദൈവം പ്രസാദിക്കാതിരുന്നതിന്റെ കാരണം അവരുടെ പിതാക്കന്മാര് ദുഷ്ടത
|
||||
വകഞ്ഞുണ്ടാക്കുകയും, ലൈംഗിക ദുര്ന്നടപ്പിലാകുകയും, ക്രിസ്തുവിനെ പരീക്ഷിക്കു
|
||||
കയും പിറുപിറുക്കുകയും ചെയ്തു.[10:6-10].
|
||||
# അവരുടെ പിതാക്കന്മാരുടെ സ്വഭാവത്തിനു ദൈവം എന്തു ശിക്ഷയാണ് നല്‍കിയത്?
|
||||
|
||||
|
||||
അവര്‍ വിവിധ നിലകളില്‍ മരിപ്പാനിടയായി, ചിലര്‍ക്ക് സര്‍പ്പ ദംശനം ഏറ്റു,
|
||||
ചിലര്‍ സംഹാരദൂതനാല്‍ കൊല്ലപ്പെട്ടു, അവരുടെ മൃതശരീരങ്ങള്‍ മരുഭൂമിയില്‍
|
||||
ഏറിയപ്പെട്ടു.[10:5&8-10].
|
|
@ -0,0 +1 @@
|
|||
|
|
@ -0,0 +1,12 @@
|
|||
# എന്തുകൊണ്ട് ഈക്കാര്യങ്ങള്‍ സംഭവിച്ചു, എന്തുകൊണ്ട് ഇവ രേഖപ്പെടുത്തിയി
|
||||
രിക്കുന്നു?
|
||||
|
||||
|
||||
അവ നമ്മുക്ക് ദൃഷ്ടാന്തമായി സംഭവിച്ചു, നമ്മുടെ ബുദ്ധിയുപദേശത്തിനായി രേഖപ്പെടുത്തി വെച്ചുമിരിക്കുന്നു.[10:11].
|
||||
# ആശ്ചര്യപ്പെടത്തക്ക ശോധനകള്‍ എന്തെങ്കിലും നമുക്ക് സംഭവിച്ചിട്ടുണ്ടോ?
|
||||
|
||||
|
||||
എല്ലാ മനുഷ്യര്‍ക്കും ഭവിക്കുന്നതുപോലെയല്ലാത്ത യാതൊരു പരീക്ഷയും നമുക്ക്
|
||||
സംഭവിച്ചിട്ടില്ല.[10:13]. # പരീക്ഷ സഹിപ്പാന്‍ തക്കവണ്ണം നമ്മെ പ്രാപ്തരാക്കുന്നതിന് വേണ്ടി ദൈവം എന്താണു ചെയ്തത്?
|
||||
|
||||
പരീക്ഷ സഹിപ്പാന്‍ കഴിയേണ്ടതിനു പരീക്ഷയോടു കൂടെ ദൈവം നമുക്ക് പോക്കു വഴിയും ഉണ്ടാക്കും.
|
|
@ -0,0 +1,10 @@
|
|||
# എന്തില്‍നിന്നു ഓടിപ്പോകണമെന്നാണ് പൌലോസ് കൊരിന്ത്യ വിശ്വാസികളോട്
|
||||
പറയുന്നത്?
|
||||
|
||||
|
||||
വിഗ്രഹാരാധനയില്‍ നിന്ന് ഓടിപ്പോകുവാന്‍ താന്‍ മുന്നറിയിപ്പ് നല്കി.[10:14].
|
||||
# വിശ്വാസികള്‍ അനുഗ്രഹിക്കുന്ന പാനപാത്രം ഏതാണ്, അവര്‍ നുറുക്കുന്ന അപ്പം
|
||||
ഏതാണ്?
|
||||
|
||||
|
||||
പാനപാത്രം യേശുക്രിസ്തുവിന്റെ രക്തത്തിന്റെ പങ്കാണ്, അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ പങ്കാണ്.[10:16].
|
|
@ -0,0 +1 @@
|
|||
|
|
@ -0,0 +1,16 @@
|
|||
# പുറജാതികള്‍ അവരുടെ യാഗങ്ങളെ ആര്‍ക്കാണ് അര്‍പ്പിക്കുന്നത്?
|
||||
|
||||
|
||||
അവര്‍ യാഗങ്ങളെ ഭൂതങ്ങള്‍ക്കാണ് അര്‍പ്പിക്കുന്നത്.[10:20].
|
||||
# കൊരിന്ത്യന്‍ വിശ്വാസികള്‍ ഭൂതങ്ങളുമായി സംസര്‍ഗ്ഗം പാടില്ല എന്നുള്ളതിനാല്‍.
|
||||
അവര്‍ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് താന്‍ പറയുന്നത് എന്ത്?
|
||||
|
||||
|
||||
പൌലോസ് അവരോടു പറയുന്നത് അവര്‍ കര്‍ത്താവിന്റെ പാനപാത്രത്തിലും
|
||||
ഭൂതങ്ങളുടെ പാനപാത്രത്തിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല എന്നും അവര്‍
|
||||
കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും പങ്കെടുക്കുവാന്‍ പാടുള്ളതല്ല
|
||||
എന്നുമാണ്.[10:20-21].
|
||||
# കര്‍ത്താവിന്റെ വിശ്വാസികളായ നാം ഭൂതങ്ങളുമായി സംസര്‍ഗ്ഗം പുലര്‍ത്തിയാല്‍ നാം ചെയ്യുന്നത് എന്താണ്?
|
||||
|
||||
|
||||
നാം കര്‍ത്താവിനെ പ്രകോപിപ്പിക്കുന്നവരായിത്തീരുന്നു.[10:22].
|
|
@ -0,0 +1,4 @@
|
|||
# നാം നമ്മുടെ ഗുണം അന്വേഷിക്കുന്നവരാകാമോ?
|
||||
|
||||
|
||||
ഓരോരുത്തന് സ്വന്തം ഗുണമല്ല മറ്റുള്ളവന്റെ ഗുണം അന്വേഷിക്കണം.[10:24].
|
|
@ -0,0 +1,5 @@
|
|||
# ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിച്ചാല്‍, നിങ്ങള്‍ക്ക് പോകാന്‍
|
||||
മനസ്സുണ്ടെങ്കില്‍, നിങ്ങള്‍ ചെയ്യേണ്ടത് എന്താണ്?
|
||||
|
||||
|
||||
മന:സ്സാക്ഷിയുടെ ചോദ്യങ്ങളൊന്നും ചോദിക്കാതെ നിങ്ങളുടെ മുന്പില് വിളമ്പിയിരിക്കുന്നത് എന്തായാലും അത് ഭക്ഷിപ്പിന്‍.[10:27].
|
|
@ -0,0 +1,7 @@
|
|||
# നിങ്ങളുടെ ആതിഥേയന് നിങ്ങളോട്, മുന്പില് വെച്ചിരിക്കുന്ന ഭക്ഷണം ഒരു പുറ
|
||||
ജാതീയ യാഗത്തിന്റെ പങ്കായി വന്നിട്ടുള്ളതാണെന്ന് നിങ്ങളോട് പറയുമ്പോള്‍ നിങ്ങ
|
||||
ള്‍ അത് എന്തുകൊണ്ട് ഭക്ഷിക്കാതിരിക്കണം?
|
||||
|
||||
|
||||
നിങ്ങളോടു ഈ വിവരം പറഞ്ഞവന് നിമിത്തവും മറ്റേ മനുഷ്യന്റെ മന:സ്സാക്ഷി
|
||||
നിമിത്തവും നിങ്ങള്‍ ആ ഭക്ഷണം കഴിക്കരുത്.[10:28-29].
|
|
@ -0,0 +1,10 @@
|
|||
# ദൈവമഹത്വത്തിനായി നാം എന്തു ചെയ്യണം?
|
||||
|
||||
|
||||
നാം എല്ലാക്കാര്യങ്ങളും, കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ദൈവ
|
||||
മഹത്വത്തിനായി ചെയ്യണം.10:31].
|
||||
# നാം എന്തുകൊണ്ട് യഹൂദന്മാര്‍ക്കോ, യവനന്മാര്‍ക്കോ, ദൈവസഭക്കോ യാതൊരു ഇടര്‍ച്ചയും വരുത്തരുത്?
|
||||
|
||||
|
||||
അവര്‍ രക്ഷിക്കപ്പെടെണ്ടതാകയാല്‍ നാം യാതൊരു ഇടര്‍ച്ചയും വരുത്തരുത്.[10:32-
|
||||
33].
|
|
@ -0,0 +1,29 @@
|
|||
# കൊരിന്ത്യ വിശ്വാസികളോട് ആരെ അനുകരിക്കുവാന്‍ പൌലോസ് പറഞ്ഞു?
|
||||
|
||||
|
||||
പൌലോസ് അവരോട് പൌലോസിനെ അനുകരിക്കുവാന്‍ പറഞ്ഞു.[11;1].
|
||||
# പൌലോസ് ആരെയാണ് അനുകരിച്ചത്?
|
||||
|
||||
|
||||
പൌലോസ് ക്രിസ്തുവിന്റെ ഒരു അനുകാരിയായിരുന്നു.[11:1].
|
||||
# കൊരിന്ത്യന്‍ വിശ്വാസികളെ പൌലോസ് എന്തിനായിരുന്നു പ്രശംസിച്ചത്?
|
||||
|
||||
|
||||
പൌലോസ് അവരെ പ്രശംസിച്ചത് സകലത്തിലും അവര്‍ പൌലോസിനെ ഓര്‍ത്ത
|
||||
തിനാലും താന്‍ അവരെ ഏല്‍പ്പിച്ച കല്‍പ്പനകളെയെല്ലാം കൊരിന്ത്യര്‍ നന്നായി പ്രമാണിക്കയാലും ആണ് പ്രശംസിച്ചത് .[11:2].
|
||||
# ക്രിസ്തുവിന്റെ ശിരസ്സ് ആരാകുന്നു?
|
||||
|
||||
|
||||
ക്രിസ്തുവിന്റെ ശിരസ്സ് ദൈവമാകുന്നു.[11:3].
|
||||
# പുരുഷന്റെ ശിരസ്സ് ആരാകുന്നു?
|
||||
|
||||
|
||||
ഓരോ പുരുഷന്റെയും ശിരസ്സ് ക്രിസ്തു ആകുന്നു.[11:3].
|
||||
# സ്ത്രീയുടെ ശിരസ്സ് ആരാണ്?
|
||||
|
||||
|
||||
ഒരു സ്ത്രീയുടെ ശിരസു ഒരു പുരുഷനാണ്.[11:3].
|
||||
# ഒരു പുരുഷന് മൂടുപടമിട്ടു പ്രാര്‍ഥിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?
|
||||
|
||||
|
||||
പുരുഷന് മൂടുപടമിട്ടു പ്രാര്‍ഥിക്കുമ്പോള്‍ തന്റെ ശിരസ്സിനെ അപമാനിക്കുന്നു.[11:4].
|
|
@ -0,0 +1,5 @@
|
|||
# .ഒരു സ്ത്രീ മൂടുപടമിടാതെ പ്രാര്‍ഥിക്കുമ്പോള്‍ എന്ത് സംഭവിക്കുന്നു?
|
||||
|
||||
|
||||
ഏതൊരു സ്ത്രീയും മൂടുപടമില്ലാതെ പ്രാര്‍ഥിക്കുമ്പോള്‍ തന്റെ ശിരസ്സിനെ അപ
|
||||
മാനിക്കുന്നു.[[11:5].
|
Some files were not shown because too many files have changed in this diff Show More
Loading…
Reference in New Issue